« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Tuesday, October 23, 2012

എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, കണ്‍ട്രോളുകള്‍ തുടങ്ങിയവ മനസിലാക്കിയിരിക്കണം.


എസി ഇല്ലാത്ത വീടുകള്‍ ഇന്ന് ചുരുക്കമാണ്. എയര്‍ കണ്ടീഷണര്‍ വാങ്ങും മുമ്പ് അവയുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കുറിച്ചും അറിയാം.

* എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, സൌകര്യപ്രദമായ രീതിയിലുള്ള കണ്‍ട്രോളുകള്‍ ഇവ ചോദിച്ചു മനസിലാക്കിയിരിക്കണം.

* 0.75 ടണ്‍ മുതല്‍ 2.5 ടണ്‍ വരെ കപ്പാസിറ്റിയുള്ള എസികളാണ് ഇന്നു വീടുകളില്‍ ഉപയോഗിക്കുന്നത്.

* ഡ്രോപ്പ് വാട്ടര്‍ തടസ്സമില്ലാതെ പുറത്തേക്ക് ഒഴുകുന്ന തരത്തില്‍ ചരിവു നല്‍കി വേണം എസി പിടിപ്പിക്കാന്‍.

* എസിയുടെ ഔട്ട്ഡോര്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തിടത്തു വയ്ക്കണം. കിഴക്കും വടക്കും ദിശകളില്‍ വയ്ക്കുന്നതാണ് നല്ലത്.

* എസിയില്‍ നിന്നു വരുന്ന കാറ്റ് കട്ടിലിനു നേര്‍ക്കും വാതിലിനു നേര്‍ക്കും വരാത്ത വിധമാകണം യൂണിറ്റ് പിടിപ്പിക്കാന്‍.

* രണ്ടു മാസം കൂടുമ്പോള്‍ എസിയുടെ ഫില്‍ട്ടര്‍ വൃത്തിയാക്കണം.

* ഫില്‍ട്ടറില്‍ ബ്ളോക്കോ ഗ്യാസ് ലീക്കോ ഉണ്ടായാല്‍ കുളിങ്ങ് കുറയും. ഇങ്ങനെയുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കണം.

* സ്പ്ളിറ്റ് എസികളില്‍ ഔട്ട് ഡോര്‍ യൂണിറ്റ് വയ്ക്കുന്നത് അറ്റകുറ്റപ്പണികള്‍ എളുപ്പാന്‍ ചെയ്യാന്‍ കഴിയുന്ന വിധമാകണം.

* എസി തകരാറിലായാല്‍ വൈദ്യുതി ചെലവ് കൂടാം. എസി പിടിപ്പിച്ച ശേഷമുള്ള വൈദ്യുതി ബില്ല് ഇടയ്ക്കിടെ താരതമ്യം ചെയ്യുന്നത് നല്ലതാണ്.

* എസിയുടെ കപ്പാസിറ്റി അമിതമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുത്.

* രാത്രി മുഴുവന്‍ എസി ഉപയോഗിക്കുന്നുണ്െടങ്കില്‍ സ്ളീപ് മോഡില്‍ ഇടുക. ഇത് വൈദ്യുതി അമിതമായി പാഴുകുന്നത് തടയും.

മലിനജലത്തില്‍ നിന്ന് വൈദ്യുതി

ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും വൈദ്യുതി പ്രതിസന്ധിയുമാണ്  ഇന്ന് രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ സയന്‍സ് ജേര്‍ണലില്‍ സംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മലിനജലത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററിന്റെ ഒരു പ്രോട്ടോടൈപ്പും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് ചെലവു കുറഞ്ഞ രീതിയില്‍ വൈദ്യുതോല്പാദനം നടത്തുന്നതിന് അഭികാമ്യമാണ് പുതിയ സമ്പ്രദായം. വൈദ്യുതോല്പാദനത്തോടൊപ്പം ജലശുദ്ധീകരണം കൂടി നടക്കുമെന്നതുകൊണ്ട് ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്താന്‍ ഈ രീതികൊണ്ട് കഴിയും.
മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗക്ഷമമാക്കുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ നിരവധി കടമ്പകളുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗിച്ചാണ് മലിനജലത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നത്. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പരിഹാരമാവുകയാണ് പുതിയ കണ്ടെത്തല്‍.
റിവേഴ്‌സ് ഇലക്‌ട്രോ ഡയാലിസിസ് എന്നു വിളിക്കുന്ന ഈ പ്രക്രിയയില്‍ അര്‍ധതാര്യ സ്തരങ്ങള്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന നിരവധി അറകളില്‍ ശുദ്ധജലവും ഉപ്പുവെള്ളവും ഇടവിട്ടിടവിട്ട് നിറയ്ക്കുകയും അതേത്തുടര്‍ന്ന് അവയ്ക്കിടയിലുണ്ടാകുന്ന രാസവൈദ്യുത ചാര്‍ജ് സംഭരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ രീതിയ്ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നു. ഒന്നാമത്തേത് ഇത്തരം പവര്‍ പ്ലാന്റുകള്‍ സമുദ്രതീരങ്ങളില്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നതാണ്. സമുദ്രസാമിപ്യമില്ലാത്ത സ്ഥലങ്ങളില്‍ ഇത്തരം വൈദ്യുത നിലയങ്ങള്‍ പ്രയോജനപ്പെടില്ല. മറ്റൊരു പരിമിതി ഇവ പ്രവര്‍ത്തിക്കാനാവശ്യമായ ശുദ്ധജലഉപ്പുവെള്ള അറകളുടെയും അവയെ പരസ്പരം വേര്‍തിരിക്കാനാവശ്യമായ സ്തരങ്ങളുടെയും ഭീമമായ എണ്ണമാണ്.
റിവേഴ്‌സ് ഇലക്‌ട്രോഡയാലിസിസ് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പരിമിതികള്‍ക്കും പരിഹാരവുമായാണ് പെന്‍ സ്‌റ്റേറ്റ് ടീം രംഗത്തെത്തിയിരിക്കുന്നത്. ബ്രൂസ് ഇ ലോഗന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന മൈക്രോബയല്‍ ഇന്ധന ഷെല്ലുകള്‍ ജൈവ പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഉപ്പുവെള്ളത്തിനു പകരം മലിനജലത്തില്‍ അമോണിയം ബൈ കാര്‍ബണേറ്റ് ലായനി ഉപയോഗിച്ച് ലവണനില വര്‍ദ്ധിപ്പിച്ചാണ് ഈ പവര്‍ പ്ലാന്റില്‍ ഉപയോഗിക്കുന്നത്. കടല്‍ സാമിപ്യമില്ലാത്ത പ്രദേശങ്ങളിലും ഈ പവര്‍ പ്ലാന്റുകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. അമോണിയം ബൈകാര്‍ബണേറ്റിന്റെ പുനരുപയോഗ സാധ്യത അധികസാമ്പത്തിക ബാധ്യതയില്ലാതെ വൈദ്യുതോല്പാദനവും ജലശുദ്ധീകരണവും ഒരേ സമയത്തു നടത്താന്‍ സഹായിക്കുമെന്നത് വികസ്വര രാജ്യങ്ങള്‍ക്ക് വളരെ ഗുണകരമായിരിക്കും.

“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക നിങ്ങള്‍ നിരീക്ഷണത്തിലാണ്. ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.ബിറ്റ്‌ടോറന്റ് ഫയല്‍ഷെയറിങ് സോഫ്ട്‌വേറിന്റെ മാതൃകയില്‍ ഒരെണ്ണം സ്വന്തംനിലയ്ക്ക് സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിറ്റ്‌ടോറന്റിന്റെ മാതൃകയില്‍ ഒട്ടേറെ യൂസര്‍മാര്‍ക്ക് ഒരേസമയം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍ അവസരമൊരുക്കി.നിയമവിരുദ്ധമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കൊപ്പം, ആളറിയാതെ നിരീക്ഷകര്‍ക്കും ലോഗ് ചെയ്യാം.
ആരാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്, ആരാണ് നിരീക്ഷണം നടത്തുന്നത് എന്നകാര്യം വേര്‍തിരിച്ചറിയുക അസാധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.നിരീക്ഷിക്കപ്പെടാന്‍ നിങ്ങള്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് നടത്തണമെന്നില്ലെന്ന്, ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.ടോം ചോതിയ പറയുന്നു.
ഒരു സിനിമ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ പോലും നിരീക്ഷിക്കപ്പെടാം.ഡൗണ്‍ലോഡ് ചെയ്യുന്നത് ടോപ്പ് 100 പട്ടികയിലുള്ള ഫയലുകളാണെങ്കില്‍, മണിക്കൂറിനുള്ളില്‍ നിങ്ങള്‍ നിരീക്ഷിക്കപ്പെടും, അത് റിക്കോര്‍ഡ് ചെയ്യപ്പെടും. പത്ത് വ്യത്യസ്ത കമ്പനികള്‍ നിരീക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഡൗണ്‍ലോഡ് ചെയ്ത സിനിമയ്‌ക്കോ മ്യൂസിക്കിനോ നഷ്ടപരിഹാരമാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും ഇത് അവസരമൊരുക്കുന്നു.ബിര്‍മിന്‍ഗാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ മൂന്നുവര്‍ഷം നീണ്ട പഠനത്തിലാണ്, ഡൗണ്‍ലോഡിങിലെ ചതിക്കുഴികളെക്കുറിച്ചഅ് വ്യക്തത ലഭിച്ചത്.
ഫയല്‍ ഷെയറിങുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന്റെ തോത് തങ്ങളെ അത്ഭുതപ്പെടുത്തിയതായി ഗവേഷകര്‍ പറഞ്ഞു.ബിറ്റ്‌ടോറന്റ്  ഉപയോഗിച്ച് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ലോഗുകള്‍ മൂന്നു മണിക്കൂറിനുള്ളില്‍ കൈക്കലാക്കാന്‍ നിരീക്ഷണകമ്പനികള്‍ക്ക് സാധിക്കുമെന്ന് ഗവേഷകരെ ഉദ്ധരിച്ച് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. പകര്‍പ്പവകാശം കൈവശമുള്ളവര്‍ക്ക്, നിയമവിരുദ്ധ ഡൗണ്‍ലോഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇങ്ങനെ ലഭിക്കുന്ന ഡേറ്റ ഉപയോഗിക്കാനാവും.

ഭൂമിക്കും സൂര്യനുമിടയിലുള്ള അകലം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.

ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്താണെന്ന് ചോദിച്ചാല്‍ അത് ഭൂമിക്കും സൂര്യനുമിടയിലുള്ള അകലമെന്ന് അവ്യക്തമായ ഒരു ഉത്തരം ഇനിയില്ല. മറിച്ച് അതു കൃത്യം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.
ആസ്‌ട്രോണിക്കല്‍ യൂണിറ്റ് പുനര്‍നിര്‍വചിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ഭൂമിയ്‌ക്കോ അതിലെ ജീവനോ ഇതുകൊണ്ടൊരു മാറ്റവുമുണ്ടാകില്ല. പതിവുപോലെ ഭൂമി സൂര്യനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കും. ഋതുക്കള്‍ മാറിമാറി വരികയും ചെയ്യും. എന്നാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ സംഭവങ്ങള്‍ ഇങ്ങനെയല്ല കാണുന്നത്. സൗരയൂഥത്തിലെ അളവുകള്‍ ഇനി അണുവിട വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്നതിന് കഴിയും. ജേ്യാതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ത്ഥശങ്കയില്ലാതെ ആസ്‌ട്രോണമിക്കല്‍ യൂണിറ്റെന്താണെന്ന് പഠിക്കുന്നതിനും കഴിയും.
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം ദീര്‍ഘവൃത്ത പഥത്തിലാണ് (Elliptical Orbit). സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരവേഗതയാകട്ടെ, സെക്കന്റില്‍ 30 കിലോമീറ്ററും ! ഒരു വെടിയുണ്ടയുടെ പത്തിരട്ടി വേഗത!! അതിനര്‍ഥം ഭൂമിയും സൂര്യനും തമ്മിലുള്ള അകലം നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുമെന്നാണ്. ഇങ്ങനെ വ്യത്യാസപ്പെടുന്നതുകൊണ്ടാണ് ഭൂമിയില്‍ ഋതുഭേദങ്ങള്‍ അനുഭവപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ആസ്‌ട്രോണമിക്കല്‍ യൂണിറ്റിനെ ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെന്ന് സാമാന്യമായി നിര്‍വചിക്കുന്നതില്‍ കാര്യമില്ല. സൂര്യനും ഭൂമി്ക്കുമിടയിലുള്ള ഏതകലമാണെന്ന് വ്യക്തമാക്കണം. ഭൂമി സൂര്യന് സമീപമെത്തുന്ന സ്ഥാനവും (Perihelion), ഏറ്റവും അകലെയായിരിക്കുന്ന സ്ഥാനവും (Uphelion) തമ്മില്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകളുടെ വ്യത്യാസമുള്ളപ്പോള്‍ ഇത്തരമൊരു മാനദണ്ഡം സൗരയൂഥത്തിലെ ദൂരങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്നത് അതിന്റെ കൃത്യതയ്ക്ക് ഭംഗം വരുത്തും. ഈ പരിമിതിയാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ മറി കടന്നിരിക്കുന്നത്.ബി.സി.മൂന്നാം നൂറ്റാണ്ടില്‍ ആര്‍ക്കിമെഡിസ് ആണ് ആദ്യമായി ഈ അകലം കണ്ടെത്താന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലില്‍ അത് 5000 ഭൗമവ്യാസത്തിന് തുല്യമായിരുന്നു. പിന്നീട് അരിസ്റ്റാര്‍ക്കസും, ഹിപ്പാര്‍ക്കസും, ടോളമിയുമെല്ലാം ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് നിര്‍വചിച്ചിട്ടുണ്ടെങ്കിലും ആധുനിക നിര്‍വചനത്തോട് അല്പമെങ്കിലും അടുത്തു നില്‍ക്കുന്നത് ആര്‍ക്കിമെഡിസിന്റെ നിര്‍വചനമാണ്.  ആധുനിക കാലഘട്ടത്തില്‍ ഗണിത സങ്കേതങ്ങളുപയോഗിച്ച് ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് കൃത്യമായി അളന്നത് 1672ല്‍ പ്രശസ്ത ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജിയോവാനി കസീനി ആണ്. അദ്ദേഹവും സഹപ്രവര്‍ത്തകനായ ഴാങ് റിഷറും ചേര്‍ന്ന് ലംബന (Parallax) രീതി ഉപയോഗിച്ചാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു നഭോഗോളത്തെ ഭൂമിയിലുള്ള രണ്ടു വ്യത്യസ്ത സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഒരേസമയം നിരീക്ഷിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന കോണീയ വിഭേദനം (Angular Difference) കണക്കുകൂട്ടി ആ നഭോഗോളത്തിലേക്കുള്ള ദൂരം അളക്കുന്ന രീതിയാണിത്. കസീനി പാരീസില്‍ നിന്നും റിഷര്‍ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നും ഒരേസമയം ചൊവ്വാഗ്രഹത്തെ നിരീക്ഷിക്കുകയും അവ തമ്മിലുള്ള കോണീയ വിഭേദനം കണക്കുകൂട്ടി ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കണ്ടുപിടിക്കുകയും ചെയ്തു. ഇതിനു സ്വീകരിച്ച അതേ തന്ത്രവും ഗണിത അനുപാതങ്ങളുപയോഗിച്ചുതന്നെയാണ് സൂര്യനിലേക്കുള്ള ദൂരവും അവര്‍ കണ്ടെത്തിയത്. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന പ്രകാശം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/29,97,92,458 ഭാഗമാണ് ഒരു മീറ്റര്‍. ഈ അളവ് ആപേക്ഷികമായി വ്യത്യാസപ്പെടില്ല. കാരണം ഏത് “റെഫറന്‍സ് ഫ്രെയിമിലും’ പ്രകാശ പ്രവേഗം സ്ഥിരമായിരിക്കും. അങ്ങനെ വരുമ്പോള്‍ സൗരയൂഥത്തിലെ ഏതു സ്ഥാനത്തുനിന്നുമുള്ള നിരീക്ഷകന് ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് ഒന്നുതന്നെയായിരിക്കും.
പ്രകാശവേഗതപോലെതന്നെ ഒരു സ്ഥിരസംഖ്യയായിരിക്കുമെന്നര്‍ത്ഥം!ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് പുനര്‍നിര്‍ണയിക്കുന്നതുകൊണ്ട് ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടാകുമെന്നാണ് ചില ജ്യോതിശാസ്ത്രജ്ഞരുടെ വാദം. മുന്‍കൂട്ടി തയ്യാറാക്കിയ ചില കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തകരാറിലാകുമെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ക്ക് പഴയ മാതൃകയോടുള്ള വൈകാരിക സമീപനമാണ് തലവേദനയുണ്ടാക്കുന്നത്.

ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു.

ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു. ഫേസ്ബുക്ക് സ്ഥാപകനും സി ഇ ഒയുമായ സൂക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്യുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍. 600 മില്യണ്‍ പേരാണ് മൊബൈല്‍ വഴി ഫേസ്ബുക്കില്‍ കയറുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് വടക്കേ അമേരിക്കക്കാരാണ്.
യുവ ജനതയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ ഏറിയ പങ്കും. ശരാശരി പ്രായം 22 വയസു മാത്രം. അമേരിക്കക്കു പുറമെ ബ്രസീന്‍, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ സിംഹഭാഗവും. ഫേസ്ബുക്കില്‍ അംഗത്വമുള്ളവരുടെ സൗഹൃദങ്ങളും കാലത്തിനൊത്തം വളരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതുവഴി കൂടുതല്‍ പേരിലേക്ക് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് എത്തപ്പെടുന്നു.
ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വന്‍ തിരിച്ചടിയായ സമയത്തു തന്നെയാണ് 100 കോടിയിലേറെ അംഗസംഖ്യയുമായി ഫേസ്ബുക്ക് കുതിക്കുന്നതെന്നത് സൂക്കര്‍ബര്‍ഗിനും സംഘത്തിനും അത്മവിശ്വാസം പകരുന്ന ഘടകമാണ്. 100 കോടി ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുക എന്നത് ഒരു ബഹുമതിയാണെന്നും തന്‍റെ ജീവിതത്തെ ഏറ്റവും ധന്യമാക്കുന്നത് ഈ ഘടകമാണെന്നും സൂക്കര്‍ബര്‍ഗ് കുറിച്ചു. 2004ല്‍ ഹവാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിതാവായിരിക്കെ രൂപം നല്‍കിയ പുതുമയാര്‍ന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഇന്ന് ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ സൂക്കര്‍ബര്‍ഗിന് ഇത് ഒരു സ്വപ്ന സാഫല്യമാണ്. ഫേസ്ബുക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു സമ്മതിച്ച സൂക്കര്‍ബര്‍ഗ് നാളെകള്‍ തങ്ങളുടേതാക്കാനുള്ള ഇച്ഛാശക്തി തനിക്കും കൂട്ടാളികള്‍ക്കുമുണ്ടെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി.

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരസേന. എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന് പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം.
ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍െ്രെഡവുകള്‍ സൈബര്‍സുരക്ഷാ സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍ സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെപടുവിച്ചുകഴിഞ്ഞു. പെന്‍െ്രെഡവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും നിര്‍ദേശിച്ചിട്ടുണ്ട്.
വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിച്ചുവെക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അവരുടെ കൈവശമുള്ള ഐ.ടി. ഉപകരണങ്ങളുടെ വിവരം മേലധികാരികള്‍ക്ക് നല്‍കണം. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക വിചാരണ ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്നും വ്യോമസേനാ ആസ്ഥാനത്തുനിന്നുള്ള ഉത്തരവില്‍ പറയുന്നു

പാസ്‌വേര്‍ഡിനു പകരം വെറുതെ കൈ വീശി കാണിച്ചാല്‍


നിങ്ങളുടെ  പാസ്‌വേര്‍ഡ് മറന്നുപോവുന്നുവെങ്കില്‍ ഇനി പേടിക്കേണ്ട കാര്യമില്ല. പാസ്‌വേര്‍ഡിനു പകരം വെറുതെ ഒന്ന് കൈ വീശി കാണിച്ചാല്‍ മെയിലിലേക്ക്, കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാവുന്നത് ഒന്നു സങ്കല്‍പിച്ചു നോക്കൂ. അത്തരമൊരു ആശയം വികസിപ്പിച്ചെടുക്കുകയാണ് പ്രശസ്ത കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍. ഒരു ബയോമെട്രിക് സെന്‍ഡറും അതിനോടു യോജിച്ചു പ്രവര്‍ത്തിക്കുന്ന പാം വെയിന്‍ റീഡിംഗ് സോഫ്റ്റ്‌വെയറുമടങ്ങുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ വിവിധങ്ങളായ പാസ്‌വേര്‍ഡുകളെ കുറിച്ച് നമുക്ക് മറക്കാം. കമ്പ്യൂട്ടറിനു മുന്നില്‍ കൈ വീശി കാണിക്കുമ്പോള്‍ കൈരേഖകളെ കൃത്യമായി തിരിച്ചറിയാന്‍ ഈ സോഫ്റ്റ്‌വെയറിനു കഴിയും. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ കൈരേഖകളായിരിക്കുന്നതുകൊണ്ട് സുരക്ഷ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്ക വേണ്ട.ഇപ്പോള്‍ ചില ലാപ്‌ടോപ്പുകളില്‍ ഉപയോഗിച്ചു വരുന്ന ഫിംഗര്‍പ്രിന്റ് സ്കാനര്‍ ടെക്‌നോളജിയേക്കാള്‍ കൃത്യതയേറിയതാണ് പാം വെയിന്‍ റീഡിംഗ് ടെക്‌നോളജി എന്നാണ് ഇന്റലിന്റെ അവകാശവാദം. അധികം വൈകാതെ തന്നെ ഈ ടെക്‌നോളജി പൂര്‍ണമായി വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ.

ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ തിരിച്ചെടുക്കാം.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ നമുക്ക് ആവശ്യമുള്ള  ചില ഫയലുകള്‍ കൂടെ  ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന്  വരാം. സ്വാഭാവികം മാത്രം. പെന്‍െ്രെഡവുകളിലും മെമ്മറി കാര്‍ഡുകളിലും ഉള്ള വിവരങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടു പോയേക്കാം.പോയ ബുദ്ധി ആന  പിടിച്ചാല്‍ തിരിച്ചു കിട്ടുമോ എന്ന തരത്തിലുള്ള  വിഷാദവുമായൊന്നും  ഇരിക്കേണ്ട കാര്യമില്ല . പോംവഴികള്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണുള്ളത്.
റികോവ എന്ന പേരില്‍ ഒരു സോഫ്റ്റ് വെയര്‍ ഉണ്ട്. ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ തിരിച്ചെടുക്കാം. 32  ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ് വെയര്‍ ലഭ്യമാണ്. Recuva  software  ഇവിടെ നിന്ന്  ഡൌണ്‍ലോഡ്  ചെയ്യാം 

Monday, October 22, 2012

ഗൂഗിളിന്റെ ജിമെയില്‍ സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും ഇനി സൗജന്യമായി എസ്എംഎസ്

ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സേവനമായ ഗൂഗിളിന്റെ ജിമെയില്‍ സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും  ഇനി സൗജന്യമായി എസ്എംഎസ് അയക്കാം. ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകും. ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ വഴി മൊബൈലുകളിലേക്ക് എസ്.എം.എസ് അയക്കാന്‍ സാധിക്കും. എസ്എംഎസ് ലഭിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മറുപടി അയക്കാന്‍ സാധിക്കുകയും അത് ജി മെയില്‍ ചാറ്റില്‍ ലഭിക്കുകയും ചെയ്യും. ജി മെയിലില്‍ ചാറ്റ് ചെയ്യുന്നതു പോലെ തന്നെ മെസേജുകള്‍ ചാറ്റ് ബോക്‌സില്‍ ശേഖരിക്കപ്പെടുകയും ചെയ്യും.കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ ജിമെയില്‍ വഴി എസ്.എം.എസ് സേവനം ആരംഭിച്ചത്. എന്നാല്‍ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലും ഈ സേവനം ലഭ്യമല്ലായിരുന്നു.ഇപ്പോള്‍   ഗൂഗിള്‍ എല്ലാ നെറ്റ്‌വര്‍ക്കിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ ഒരുദിവസത്തില്‍ 50 സൗജന്യ എസ്.എം.എസാണ് അയക്കാന്‍ കഴിയുക. മൊബൈലില്‍ നിന്ന് ജിമെയിലേക്ക് തിരിച്ച് മെസേജ് ലഭിക്കുന്നതിനനുസരിച്ച് സൗജന്യ എസ്.എം.എസുകളുടെ എണ്ണം വര്‍ദ്ധിക്കും. അക്കൗണ്ടിലേക്ക് വരുന്ന ഓരോ മെസേജിനും അഞ്ച് എന്ന നിരക്കിലാണ് സൗജന്യ എസ്.എം.എസുകളുടെ എണ്ണം വര്‍ദ്ധിക്കുക.എസ്.എം.എസ് പരിധി അവസാനിച്ചാല്‍ 24 മണിക്കൂറിനു ശേഷം എസ്.എം.എസ് അക്കൗണ്ട് വര്‍ദ്ധിക്കും.

Thursday, March 08, 2012

രാജ്യങ്ങളും തലസ്ഥാനങ്ങളും ( Countries and Capitals )

രാജ്യങ്ങളും തലസ്ഥാനങ്ങളും ( Countries and Capitals )

The 193 Countries And its Capitals Listed below.
1. Afghanistan – Kabul
2. Albania – Tirane
3. Algeria – Algiers
4. Andorra – Andorra la Vella
5. Angola – Luanda
6. Antigua and Barbuda – Saint John’s
7. Argentina – Buenos Aires
8. Armenia – Yerevan
9. Australia – Canberra
10. Austria – Vienna
11. Azerbaijan – Baku
12. The Bahamas – Nassau
13. Bahrain – Manama
14. Bangladesh – Dhaka
15. Barbados – Bridgetown
16. Belarus – Minsk
17. Belgium – Brussels
18. Belize – Belmopan
19. Benin – Porto-Novo
20. Bhutan – Thimphu
21. Bolivia – La Paz (administrative); Sucre
(judicial)
22. Bosnia and Herzegovina – Sarajevo
23. Botswana – Gaborone
24. Brazil – Brasilia
25. Brunei – Bandar Seri Begawan
26. Bulgaria – Sofia
27. Burkina Faso – Ouagadougou
28. Burundi – Bujumbura
29. Cambodia – Phnom Penh
30. Cameroon – Yaounde
31. Canada – Ottawa
32. Cape Verde – Praia
33. Central African Republic – Bangui
34. Chad – N’Djamena
35. Chile – Santiago
36. China – Beijing
37. Colombia – Bogota
38. Comoros – Moroni
39. Congo, Republic of the – Brazzaville
40. Congo, Democratic Republic of the – Kinshasa
41. Costa Rica – San Jose
42. Cote d’Ivoire – Yamoussoukro (official); Abidjan (de
facto)
43. Croatia – Zagreb
44. Cuba – Havana
45. Cyprus – Nicosia
46. Czech Republic – Prague
47. Denmark – Copenhagen
48. Djibouti – Djibouti
49. Dominica – Roseau
50. Dominican Republic – Santo Domingo
51. East Timor – Dili
52. Ecuador – Quito
53. Egypt – Cairo
54. El Salvador – San Salvador
55. Equatorial Guinea – Malabo
56. Eritrea – Asmara
57. Estonia – Tallinn
58. Ethiopia – Addis Ababa
59. Fiji – Suva
60. Finland – Helsinki
61. France – Paris
62. Gabon – Libreville
63. The Gambia – Banjul
64. Georgia – Tbilisi
65. Germany – Berlin
66. Ghana – Accra
67. Greece – Athens
68. Grenada – Saint George’s
69. Guatemala – Guatemala City
70. Guinea – Conakry
71. Guinea-Bissau – Bissau 13/04/2007
72. Guyana – Georgetown
73. Haiti – Port-au-Prince
74. Honduras – Tegucigalpa
75. Hungary – Budapest
76. Iceland – Reykjavik
77. India – New Delhi
78. Indonesia – Jakarta
79. Iran – Tehran
80. Iraq – Baghdad
81. Ireland – Dublin
82. Israel – Jerusalem
83. Italy – Rome
84. Jamaica – Kingston
85. Japan – Tokyo
86. Jordan – Amman
87. Kazakhstan – Astana
88. Kenya – Nairobi
89. Kiribati – Tarawa Atoll
90. Korea, North – Pyongyang
91. Korea, South – Seoul
92. Kuwait – Kuwait City
93. Kyrgyzstan – Bishkek
94. Laos – Vientiane
95. Latvia – Riga
96. Lebanon – Beirut
97. Lesotho – Maseru
98. Liberia – Monrovia
99. Libya – Tripoli
100. Liechtenstein – Vaduz
101. Lithuania – Vilnius
102. Luxembourg – Luxembourg
103. Macedonia – Skopje
104. Madagascar – Antananarivo
105. Malawi – Lilongwe
106. Malaysia – Kuala Lumpur
107. Maldives – Male
108. Mali – Bamako
109. Malta – Valletta
110. Marshall Islands – Majuro
111. Mauritania – Nouakchott
112. Mauritius – Port Louis
113. Mexico – Mexico City
114. Federated States of Micronesia – Palikir
115. Moldova – Chisinau
116. Monaco – Monaco
117. Mongolia – Ulaanbaatar
118. Montenegro – Podgorica
119. Morocco – Rabat
120. Mozambique – Maputo
121. Myanmar (Burma) – Rangoon (Yangon); Nay Pyi Taw
(administrative)
122. Namibia – Windhoek
123. Nauru – No official capital; government
offices in Yaren District
124. Nepal – Kathmandu
125. Netherlands – Amsterdam; The Hague (seat of
government)
126. New Zealand – Wellington
127. Nicaragua – Managua
128. Niger – Niamey
129. Nigeria – Abuja
130. Norway – Oslo
131. Oman – Muscat
132. Pakistan – Islamabad
133. Palau – Melekeok
134. Panama – Panama City
135. Papua New Guinea – Port Moresby
136. Paraguay – Asuncion
137. Peru – Lima
138. Philippines – Manila
139. Poland – Warsaw
140. Portugal – Lisbon
141. Qatar – Doha
142. Romania – Bucharest
143. Russia – Moscow
144. Rwanda – Kigali
145. Saint Kitts and Nevis – Basseterre
146. Saint Lucia – Castries
147. Saint Vincent and the Grenadines – Kingstown
148. Samoa – Apia
149. San Marino – San Marino
150. Sao Tome and Principe – Sao Tome
151. Saudi Arabia – Riyadh
152. Senegal – Dakar
153. Serbia – Belgrade
154. Seychelles – Victoria
155. Sierra Leone – Freetown
156. Singapore – Singapore
157. Slovakia – Bratislava
158. Slovenia – Ljubljana
159. Solomon Islands – Honiara
160. Somalia – Mogadishu
161. South Africa – Pretoria (administrative); Cape Town
(legislative); Bloemfontein (judiciary)
162. Spain – Madrid
163. Sri Lanka – Colombo; Sri Jayewardenepura Kotte
(legislative)
164. Sudan – Khartoum
165. Suriname – Paramaribo
166. Swaziland – Mbabana
167. Sweden – Stockholm
168. Switzerland – Bern
169. Syria – Damascus
170. Tajikistan – Dushanbe
171. Tanzania – Dar es Salaam; Dodoma (legislative)
172. Thailand – Bangkok
173. Togo – Lome
174. Tonga – Nuku’alofa
175. Trinidad and Tobago – Port-of-Spain
176. Tunisia – Tunis
177. Turkey – Ankara
178. Turkmenistan – Ashgabat
179. Tuvalu – Vaiaku village, Funafuti province
180. Uganda – Kampala
181. Ukraine – Kyiv
182. United Arab Emirates – Abu Dhabi
183. United Kingdom – London
184. United States – Washington D.C.
185. Uruguay – Montevideo
186. Uzbekistan – Tashkent
187. Vanuatu – Port-Vila
188. Vatican City (Holy See) – Vatican City
189. Venezuela – Caracas
190. Vietnam – Hanoi
191. Yemen – Sanaa
192. Zambia – Lusaka
193. Zimbabwe – Harare

Distance (in Kilometer) between two cities in Kerala

 List of all major cities in Kerala. Distance (in Kilometer) between two cities in Kerala

Distance From City Distance To City Distance (km)
Thiruvananthapuram Cochin 181.18
Calicut Quilon 278.51
Trichur Alleppey 115.42
Palghat Ponnani 81.94
Tellicherry Manjeri 94.87
Neyyattinkara Badagara 391.88
Beypore Payyannur 122.06
Taliparamba Kannangad 42.75
Kayankulam Kunnamkulam 169.34
Cannanore Malappuram 115.78
Kottayam Nedumangad 121.53
Tiruvalla Tirur 183.03
Kasaragod Changanacheri 377.32
Mannarakkat Ottappalam 25.75
Kizhake Chalakudi Punalur 158.06
Mattanur Shertallai 259.72
Varkkallai Shoranur 231.02
Nadapuram Paravur 343.44
Kunnamangalam Pathanamthitta 248.29
Mahe Chavakkad 141.44
Kotamangalam Attingal 155.37
Angamali Kodungallur 20.15
Pappinisseri Erattupetta 295.11
Chittur Elur 86.97
Ferokh Dharmadam 80.7
Muvattupula Adur 90.46
Kalpetta Irinjalakuda 142.97
Mavur Mavelikara 232.92
Piravam Perumpavur 29.71
Nileshwar Vayalar 313.87
Chengannur Alwaye 92.47
Mulappilangad Vaikam 248.76
Guruvayur Arukutti 87.9
Idukki Chelakara 116.12
Manjeshwara Valapattanam 103.29
Kungipalli Panoor 9.51
Makunnu Chockli 2.67
Pallikuni Kariyad 1.43
Achankovil Aduru 441.24
Alanallur Alattur 45.42
Ambalapulai Anchal 80.74
Andurkonam Angadipuram 273.1
Anjengo Aranmula 74.69
Arikkod Attappadi 60.52
Ayur Balarampuram 53.28
Balussheri Bedadka 133.75
Bedradka Bekal 18.18
Chalai Chaliyar 320.06
Chavara Chavasseri 345.83
Chegat Cheruppulasseri 111.35

Sunday, February 26, 2012

സവാളയുടെ ഗുണങ്ങള്‍

അലിയം സീപ എന്ന ശാസ്‌ത്രിയ നാമത്തില്‍ അറിയപ്പെടുന്ന സവാള, ലില്ലി കുടുംബത്തില്‍പ്പെട്ടതാണ്‌. വെള്ളുത്തുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇതേ കുടുംബക്കാര്‍ തന്നെ. സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌.

ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പ്‌

യൂറോപ്പ്‌, വടക്കേ അമേരിക്ക, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഏഷ്യ എന്നിവടങ്ങളിലാണ്‌ സവാള കൂടുതലായി വളരുന്ന പ്രദേശങ്ങള്‍. ബിസി 4000 - ാം മാണ്ടിനു മുന്‍പുതന്നെ സവാള മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി ചരിത്രഗവേഷകര്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ മുറിവേറ്റ പട്ടാളക്കാരുടെ ചികിത്സയ്‌ക്ക്‌ ഉള്ളിയുടെ പേസ്‌റ്റും നീരും ഉപയോഗിച്ചിരുന്നു. സവാളയ്‌ക്ക് ഏകദേശം നൂറില്‍പരം ഉപയോഗങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. പച്ചയ്‌ക്കും വേവിച്ചും വറത്തും ഉണക്കിയും സാലഡ്‌ രൂപത്തിലാക്കിയും അച്ചാറിട്ടും ചമ്മന്തിയായിട്ടും ഒക്കെ ഉപയോഗിക്കാവുന്ന ഒരു പച്ചക്കറിയാണ്‌ സവാള. നിറത്തിലുമുണ്ട്‌ ഈ വൈവിധ്യം. ചുവപ്പ്‌, വെള്ള, മഞ്ഞ, പച്ച എന്നീ നിറങ്ങളിലൊക്കെ സവാളയുണ്ട്‌. ഇതിന്റെ തണ്ടും രുചികരമായ ഭക്ഷ്യവസ്‌തു തന്നെ.

സവാളയുടെ കണ്ണീര്‍ രഹസ്യം

സവാളയില്‍ സള്‍ഫറിന്റെ രൂപാന്തരങ്ങളായ തയോസള്‍ഫേറ്റ്‌, സള്‍ഫൈഡ്‌, സള്‍ഫോക്‌സൈഡ്‌ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സവാളയില്‍ അടങ്ങിയ സിസ്‌റ്റീന്‍ സള്‍ഫോക്‌സൈഡാണ്‌ അതിന്‌ തനതായ ഗന്ധവും രുചിയും കണ്ണുനിറക്കാനുള്ള കഴിവും നല്‍കുന്നത്‌. തയോസള്‍ഫേറ്റുകളാവട്ടെ സാല്‍മൊണെല്ല, ഇ.കോളി എന്നിവ ഉള്‍പ്പെടെ പല രോഗാണുക്കളെയും ചെറുക്കാനുള്ള ശേഷിയുണ്ട്‌. ഇതിനു പുറമെ സവാളയില്‍ കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, ക്രോമിയം, ഫോളിക്ക്‌ ആസിഡ്‌, വിറ്റാമിന്‍ ബി, സി എന്നിവയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, കാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഭാക്കിഡന്റുകളും ഇതിലുണ്ട്‌.

സവാളയുടെ ഗുണങ്ങള്‍

ഫ്‌ളേവനോയിഡുകളാല്‍ സമൃദ്ധമായ സവാള ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കുകയും രക്‌താതി സമ്മര്‍ദം തടയുകയും ചെയ്യുന്നു. രക്‌തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌. ആന്‍ജൈന എന്ന നെഞ്ചു വേദനയ്‌ക്ക് ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.

ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്‍ജിമൂലമുള്ള ബ്രോങ്കൈറ്റിസ്‌, ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്‍കാന്‍ സവായ്‌ളക്ക്‌ കഴിയും. ഉള്ളിനീരും തേനും സമം ചേര്‍ത്ത മിശ്രിതം ചുമയ്‌ക്കുള്ള ഔഷധമാണ്‌. ശ്വാസനാളത്തിന്റെ സങ്കോചനത്തെ തടഞ്ഞ്‌ ആസ്‌ത്മ രോഗികള്‍ക്ക്‌ ആശ്വാസം നല്‍കാനും സവാള സഹായിക്കുന്നു.

ആമാശയത്തിലെ കാന്‍സറിനെ പ്രതിരോധിക്കുവാനുള്ള കഴിവ്‌ സവാളയ്‌ക്കുണ്ടെന്ന്‌ പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. അമേരിക്കയിലെ ജോര്‍ജിയയില്‍ ധാരാളമായി കണ്ടുവരുന്ന വിഡാലിയ വിഭാഗത്തില്‍പ്പെട്ട സവാള ധാരാളമായി ഭക്ഷിക്കുന്നവര്‍ക്കിടയില്‍ അമേരിക്കയുടെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ ആമാശയ കാന്‍സര്‍ ഭീഷണി കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ സവാളയും മറ്റ്‌ ഉള്ളി വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ചൈനാക്കാര്‍ക്കിടയില്‍ മറ്റ്‌ ഭൂവിഭാഗങ്ങളിലെ ആളുകളെക്കാള്‍ ആമാശയ കാന്‍സര്‍ നിരക്കില്‍ 40 ശതമാനം കുറവുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഡച്ചുകാര്‍ക്കിടയിലും ഗ്രീക്കുകാര്‍ക്കിടയിലും നടത്തിയ സമാന പഠനങ്ങളിലും സവാള പതിവായി ഭക്ഷിക്കുന്നവരില്‍ ഭക്ഷിക്കാത്തവരേക്കാള്‍ ആമാശയ അര്‍ബുദനിരക്ക്‌ കുറവാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

സവാള നീരും തേനും അല്ലെങ്കില്‍ സവോള നീരും ഒലിവെണ്ണയും ചേര്‍ന്ന മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും സഹായിക്കുന്നു.

പ്രാണിശല്യത്തില്‍ നിന്ന്‌ മുക്‌തി നേടാന്‍ സവാള ഉപകരിക്കും. തേനീച്ചയും മറ്റു പ്രാണികളും കടിച്ചിടത്ത്‌ സവാള മുറിച്ച്‌ തേയ്‌ക്കുന്നതും ഉള്ളിനീര്‌ പുരട്ടുന്നതും ആശ്വാസകരമാണ്‌. വയറ്റുവേദനയില്‍ നിന്ന്‌ ആശ്വാസം നല്‍കുന്നു.

സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌ മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്‍ക്ക്‌ ആശ്വാസം നല്‍കും. ഇതിനു പുറമെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള സവാളയുടെ കഴിവ്‌ പ്രസിദ്ധമാണ്‌.

സവാളയും അമിതമായാല്‍ നന്നല്ല. കാരണം വയറെരിച്ചില്‍, ഒാക്കാനം എന്നിവ ഉണ്ടാവാം. സവാള എണ്ണയില്‍ വഴറ്റിയും പൊരിച്ചതും അധികം കഴിക്കാതിരിക്കുന്നതാണ്‌ ഹൃദയാരോഗ്യത്തിന്‌ നല്ലത്‌. ഇവിടെ വില്ലന്‍ സവാളയല്ല, എണ്ണയും കൊഴുപ്പുമാണ്‌ എന്ന കാര്യം കൂടി ഓര്‍ക്കണം. ധാരാളം വെളിച്ചവും കാറ്റുമുള്ള സ്‌ഥലങ്ങളില്‍ വേണം സവാള സൂക്ഷിക്കാന്‍.

Thursday, January 26, 2012

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത് എന്ന ചോദ്യം കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നു. വ്യക്തവും സുനിശ്ചിതവുമായ ഒരുത്തരത്തിലെത്തിച്ചേരാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ആഹാരം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിലാണ് കൂടുതല്‍ കണ്ടുവരുന്നത് എന്ന് നിസ്സംശയം പറയാം. അതുകൊണ്ട് നമ്മുടെ ജീവിതക്രമത്തില്‍ സസ്യാഹാരത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നു തീര്‍ച്ച. മാംസാഹാരം സസ്യാഹാരത്തേക്കാള്‍ മെച്ചമാണ് എന്ന തെറ്റായ വിശ്വാസം നമുക്കിടയില്‍ പ്രചരിപ്പിച്ചത് ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ്. കൂടുതല്‍ പ്രോട്ടീന്‍ കിട്ടാന്‍ മാംസാഹാരം ശീലമാക്കണം എന്ന സിദ്ധാന്തം കാലക്രമത്തില്‍ തെറ്റാണെന്ന് തെളിഞ്ഞു.
ചുവന്ന ഇറച്ചി

മാംസ്യാഹാരം, പ്രത്യേകിച്ച് പശു, ആട്, പന്നി മുതലായവയിലുള്ള ചുവപ്പുനിറമുള്ള ഇറച്ചി രക്താതിമര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, സന്ധിവാതങ്ങള്‍ എന്നിവയ്ക്ക് മുഖ്യകാരണമായി മോഡേണ്‍ മെഡിസിന്‍ തന്നെ നിര്‍വചിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹൃദ്രോഗവും സന്ധിരോഗവും ഉള്ളവരോട് മാംസാഹാരങ്ങള്‍ വര്‍ജിക്കുവാന്‍ പറയുന്നത്.

മൃഗക്കൊഴുപ്പെന്ന വിഷം

കൊഴുപ്പ് നമ്മുടെ ദേഹത്തിന് ഏറ്റവുമധികം ഊര്‍ജം നല്‍കുന്ന ഭക്ഷണഘടകമാണ്. ഒരു ഗ്രാം അന്നജവും മാംസ്യവും 4.5 കലോറി ഊര്‍ജം നല്‍കുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് 9 കലോറി ഊര്‍ജം നല്‍കും. അതുകൊണ്ട് തണുപ്പുരാജ്യങ്ങളില്‍ ഊര്‍ജത്തിനു കൊഴുപ്പ് കഴിക്കേണ്ടിവന്നേക്കാം. എന്നാല്‍ ഉഷ്‌നമേഖലാ പ്രദേശത്ത് താമസിക്കുന്ന നമ്മളെപ്പോലെയുള്ളവര്‍ എത്ര കുറച്ചു കൊഴുപ്പ് കഴിക്കുന്നുവോ, അത്രയും നല്ലതാണ്. കൊഴുപ്പുകൊണ്ടാണ് കൊളസ്‌ട്രോള്‍ നിര്‍മിക്കപ്പെടുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴാണ് ഹൃദ്രോഗങ്ങളും വിശിഷ്യാ കൊറോണറി ത്രോംബോസിസും ഉണ്ടാകുന്നത്. അതുകൊണ്ട് ഡീന്‍ ഓര്‍ണിഷിന്‍േറതു പോലെയുള്ള ചില പ്രസിദ്ധ ചികിത്സാവിധികളുടെ അടിസ്ഥാനഘടകം തന്നെ കൊഴുപ്പ് തീരെ ഉപേക്ഷിക്കുക എന്നുള്ളതാണ്.

കൊഴുപ്പില്‍ മാത്രം അലിയുന്ന വിറ്റാമിനുകള്‍ കിട്ടാന്‍ വേണ്ട അളവില്‍ മാത്രമേ കൊഴുപ്പുകള്‍ കഴിക്കേണ്ടതുള്ളൂ. അതിലധികം കൊഴുപ്പ് കഴിച്ചാല്‍ രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കും. ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍.ഡി.എല്‍. വര്‍ധിക്കും. ഹൃദ്രോഗത്തിനു മുഖ്യകാരണമാകുന്നത് എല്‍.ഡി.എല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) ആണ്. മൃഗക്കൊഴുപ്പുകളിലാണ് ഇത് ഏറ്റവുമധികം കാണുന്നത്. മാത്രമല്ല, പശുവിന്റെയും ആടിന്റെയും ഇറച്ചിയില്‍ 2030 ശതമാനം വരെയും പന്നിയിറച്ചിയിലും മറ്റും 30 ശതമാനത്തിലധികവും കൊഴുപ്പാണ്. നെയ്മീന്‍ പോലുള്ള വലിയ മത്സ്യങ്ങളില്‍ കൂടിയ അളവിലുള്ള കൊഴുപ്പുണ്ട്.

നാരിന്റെ ഉറവിടം

നമ്മുടെ ഭക്ഷണത്തില്‍ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് നാരുകള്‍ അഥവാ ഫൈബേഴ്‌സ് . നാരുകളുള്ള ഭക്ഷണവസ്തുക്കള്‍ കഴിക്കാത്തതാണ് പ്രമേഹം, ചിലതരം കാന്‍സറുകള്‍, ഉദരരോഗങ്ങള്‍, മലബന്ധം മുതലായവയുണ്ടാകാനുള്ള പ്രധാനമായ കാരണം.

Tuesday, January 24, 2012

Friday, January 06, 2012

പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യു ന്‍ കഴിയും

ഇന്നത്തെ ന്യൂസ് പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ എന്നാണ് പറയുക. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറ്റി പറയാന്‍  സമയമായി എന്നാണ് തോന്നുന്നത്. കാരണം പഴയ പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന കാര്യം ഉടന്‍ നടപ്പിലാകും എന്നാണ് സൂചനകള്‍. സോണി അവതരിപ്പിച്ച പുതിയ ബാറ്ററി സങ്കേതം യാഥാര്‍ഥ്യമായാല്‍ പഴയ കടലാസില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയും.
കഴിഞ്ഞയാഴ്ച ടോക്യോയില്‍ നടന്ന ഇക്കോപ്രോഡക്ട്‌സ് എക്‌സിബിഷനിലാണ് സോണി കമ്പനി പുതിയ ബയോ ബാറ്ററിയുടെ പ്രാഥമികരൂപം അവതരിപ്പിച്ചത്. പേപ്പര്‍ കഷണങ്ങളെ ഷുഗറായി പരിവര്‍ത്തനം ചെയ്ത് അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുന്നത്.
ഇത്തരം ബയോ ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായിരിക്കുമെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറഞ്ഞു. കാരണം ഒരു തരത്തിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളോ ലോഹങ്ങളോ ഈ സങ്കേതത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
സെല്ലുലോസ് നാരുകള്‍ ലയിച്ചുണ്ടായ രാസാഗ്‌നി യില്‍ കുതിര്‍ത്ത കടലാസ് കഷണമോ, കാര്‍ഡ്‌ബോര്‍ഡ് കഷണമോ ഒരു ഫാനുമായി ഘടിപ്പിച്ചാണ് സോണി സംഘം ബയോബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാട്ടിയത്. രാസാഗ്‌നിയില്‍ കുതിര്‍ന്ന കടലാസുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു ചെറുഫാന്‍ കറങ്ങാന്‍ തുടങ്ങി.
രാസാഗ്‌നിയില്‍ കുതിരുമ്പോള്‍ കടലാസ് ദ്രവിക്കാനാരംഭിക്കുകയും അതിന് ഗ്ലൂക്കോസ് ഷുഗറായി പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യും. അത് അന്തരീക്്ഷവായുവിലെ ഓക്‌സിജനുമായി സംയോജിക്കുമ്പോള്‍, രാസാഗ്‌നിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജന്‍ അയോണുകളുമുണ്ടാകും. അങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളാണ് വൈദ്യുതപ്രവാഹത്തിന് കാരണമാവുക. പഴച്ചാര്‍ ഉപയോഗിച്ച് വാക്ക്മാന്‍ മ്യൂസിക് പ്ലെയര്‍ ചാര്‍ജ്‌ചെയ്യാന്‍ സോണി ഗവേഷകര്‍ മുമ്പ് ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ബയോബാറ്ററി സങ്കേതത്തില്‍ അവര്‍ എത്തിയത്.

Saturday, December 24, 2011

വെറുതെ അല്ല ഭാര്യ

മഴവില്‍ മനോരമ പുലിവാല് പിടിച്ചു.  കാരണം, രണ്ട് ഡസന്‍ കേസുകളിലെങ്കിലും പ്രതിയായ ഒരാള്‍ മഴവില്‍ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയില്‍ മാതൃകാഭര്‍ത്താവ് ആയി ജീവിച്ച് തകര്‍ക്കുന്നുവെന്ന്  മാധ്യമം   പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താക്കന്മാരില്‍ നിന്ന് മാതൃകാഭര്‍ത്താക്കന്മാരെ കണ്ടെത്തി സമ്മാനം നല്‍‌കുന്ന പരിപാടിയാണ് ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോ.

നടി ശ്വേതാ മേനോനാണ് ഈ ഷോയുടെ അവതാരക. പല കേസുകളിലും പ്രതിയായ എറണാകുളം തമ്മനം സ്വദേശി നാസര്‍ ഈ ഷോയില്‍ മാതൃകാ ഭര്‍ത്താവിനുള്ള സമ്മാനം നേടാന്‍ കാട്ടിക്കൂട്ടുന്ന പങ്കപ്പാടുകള്‍ കണ്ട് ‘റിയാലിറ്റി ഷോ’യുടെ ‘റിയാലിറ്റി’ മനസിലാകാതെ വാപൊളിക്കുകയാണ് മലയാളി പ്രേക്ഷകര്‍!

റിയാലിറ്റി ഷോ കണ്ട നാട്ടുകാര്‍ തന്നെയാണ് ഷോയിലെ വി‌ഐ‌പി താരം പെരുങ്കള്ളനാണെന്ന് മാധ്യമങ്ങളെ അറിയിച്ചതെത്രെ. തൃശൂര്‍ മതിലകം പൊലീസ്‌ സ്റ്റേഷനില്‍ 23 കേസുകളില്‍ പ്രതിയായ നാസര്‍ തൃശൂര്‍, എറണാകുളം, പാലക്കാട്‌, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക്‌ കവര്‍ച്ച, ബൈക്ക്‌ മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്‌. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചിലതില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. മറ്റുള്ളവയില്‍ വിചാരണ നടന്ന് കൊണ്ടിരിക്കുന്നുമുണ്ട്.

വളരെ നാളായി ഗള്‍‌ഫിലായിരുന്നു നാസര്‍ എന്നാണ് നാസറും ഭാര്യയും മഴവില്‍ മനോരമയോട് വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ അടുക്കള പ്രവേശം, ഭാര്യക്ക്‌ പ്രേമലേഖനം എഴുതല്‍, കുട്ടികളെ സ്കൂളിലേക്ക്‌ ഒരുക്കിവിടല്‍, പാട്ടുപാടല്‍, നൃത്തംചെയ്യല്‍ തുടങ്ങിയ പരിപാടികളിലൂടെയാണ് ‘വെറുതെ അല്ല ഭാര്യ’യില്‍ മാതൃകാ ഭര്‍ത്താവിനെ കണ്ടെത്തുക. അവസാനം, പെരുങ്കള്ളന്‍ തന്നെ മാതൃകാ ഭര്‍ത്താവിനുള്ള സമ്മാനം അടിച്ചുകൊണ്ട് പോകാനും സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പാവം നാസ്സര്‍ ഒരു ഫ്ലാറ്റ് കിട്ടുമെന്ന് വിചാരിച്ച് കക്കുന്നതിനേക്കാള്‍ നാണം കെട്ട ഒരു പരിപാടിക്ക് ഇറങ്ങി നാണം കെട്ട് മടങ്ങേണ്ടി വന്നു.
കക്കുന്നതിന്റെ ഇടക്ക് കിട്ടുന്ന ഇന്റര്‍വെല്ലില്‍  ടെലിവിഷന്‍ ചാനലിലെ റിയാലിറ്റിഷോയില്‍ മത്സരിക്കാനെത്തിയ നാസ്സറിനെ  ഒടുവില്‍ ചാനല്‍ ‍ ആരോരുമറിയാതെ മൊഴി ചൊല്ലി (എലിമിനേറ്റെഡ്).വിവാദത്തില്‍പ്പെട്ട  മത്സരാര്‍ഥി സ്വയം പിന്മാറാന്‍ തീരുമാനിച്ചതിനാല്‍ ഈ പ്രശ്‌നം അവസാനിച്ചെന്നാണ് ചാനലിന്റെ വിശദീകരണം.
ആള് ഉഷാര്‍ ആയിരുന്നു എന്ത് എളുപ്പമാ ഓംലെറ്റ്‌ ഒക്കെ ഉണ്ടാക്കി കൊച്ചിന് കൊടുത്തത്.അത്യാവശ്യം മാര്‍ക്കും കിട്ടിയതാ.എന്ത് ചെയ്യാം മാധ്യമങ്ങള്‍   വെറുതെ ഇരിക്കുമോ ഇത്ര  പെട്ടന്ന് ഓംലെറ്റ്‌ ഉണ്ടാക്കുന്ന ഒരാളെ അങ്ങനെ വെറുതെ വിടാന്‍ പറ്റുമോ?
ആരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് വെറുതെയല്ല ഭാര്യയില്‍ നിന്നും മോഷ്ടാവായ മത്സരാര്‍ത്ഥിയെ ഒഴിവാക്കിയത് എന്നൊന്നും അറിയില്ല.. നേരത്തേ പരിപാടിക്കിടയില്‍ നാസര്‍ പണ്ട് താന്‍ ചെയ്ത തെറ്റുകള്‍ക്ക് പരസ്യമായി ഭാര്യയോട് മാപ്പുചോദിക്കുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നു.ഇതൊക്കെ കണ്ടപ്പോള്‍ ഇങ്ങനെ ഒരു സസ്പെന്‍സ് ഇതിന് പിന്നില്‍ ഉണ്ടെന്ന് ആരെങ്കിലും വിചാരിച്ചോ.
 പുതിയൊരു ചാനല്‍ തുടങ്ങി. മഴവില്‍ മനോരമ. പക്ഷെ തുടക്കത്തില്‍ തന്നെ കല്ലുകടി. അതും ചെറുമാതിരി കല്ലൊന്നുമല്ല. വിഴുങ്ങാന്‍ പറ്റാത്ത കരിങ്കല്ല്.
ഭര്‍ത്താക്കന്മാരെക്കൊണ്ട് വീട്ടുജോലികള്‍ എടുപ്പിക്കുക. അതായത് അലക്കുക, അരക്കുക,  തുടങ്ങിയ വീരകൃത്യങ്ങള്‍ .. എല്ലാം ലൈവ് ആയിട്ടാണ്. തൃശൂര്‍ പൂരത്തിന് ആനകളെ നിര്‍ത്തിയ പോലെ വരിവരിയായി ഇരിക്കുന സ്ത്രീ രത്നങ്ങള്‍ ഇതൊക്കെ കണ്ടു മാര്‍ക്കിടുന്നു.  ഇതൊക്കെ സഹിക്കാം. പക്ഷെ അതോടൊപ്പം മറ്റൊന്നുണ്ട്. ഭാര്യയുടെ കുറ്റങ്ങളും കുറവുകളും പരസ്യമായി ഭര്‍ത്താക്കന്മാര്‍ വേദിയില്‍ അവതരിപ്പിക്കുക. . (ഏഷ്യാനെറ്റിനെയും രഞ്ജിനിയെയുമൊക്കെ നമ്മള്‍ വെറുതെ കുറ്റം പറഞ്ഞു .  ഏതായിരുന്നാലും സ്ത്രീ പ്രേക്ഷകരെ മൊത്തം വലവീശി മുന്നേറുന്നതിനിടയില്‍ ദാ വരുന്നു ഒരു ആറ്റം ബോംബ്‌!!!
ഇരുപത്തഞ്ചോളം കേസുകളില്‍ പ്രതിയായിട്ടുള്ള ഒരു വിദ്വാന്‍ ആണ് മാതൃക ഭര്‍ത്താവിന്റെ പട്ടം ലഭിക്കുന്നതിനു വേണ്ടി മത്സരിക്കുന്നത്!!. എലിമിനേഷനുകളില്‍ ഔട്ടാകാതെ പുള്ളിയും ഭാര്യയും കസര്‍ത്തുന്നതിനിടയിലാണ് പണ്ടാരമടങ്ങാന്‍ ഏതോ പത്രക്കാരന്‍ (മാധ്യമം ആണെന്ന് തോന്നുന്നു). പുള്ളിയുടെ ഫ്ലാഷ് ബാക്ക് പുറത്തു വിട്ടത്!!!. പോരേ പൂരം. പത്ര വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തൃശൂര്‍ , എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ക്ഷേത്രം, ബാങ്ക് കവര്‍ച്ചകള്‍ , ബൈക്ക് മോഷണം തുടങ്ങി പല കേസുകളിലും പ്രതിയായ കക്ഷിയാണ് ശ്വേത ചേച്ചിയുടെ കൈപിടിച്ച് കുലുക്കി താരമായി മുന്നേറുന്നത്. പെര്‍ഫോര്‍മന്‍സ് കണ്ടിട്ട് മിക്കവാറും അറുപതു ലക്ഷത്തിന്റെ ഫ്ലാറ്റ് പുള്ളി കൊണ്ട് പോകാനുള്ള സാധ്യതയുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെക്കൊരു യാത്ര പോകാം

( മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 115 അടിയിലേയ്ക്ക് താഴ്ന്നപ്പോള്‍)

 ഈ ഡാമിനൊരു കുഴപ്പവുമില്ല എന്നു പറയുന്നവര്‍ ഈ പൊട്ടലുകളെക്കുറിച്ച് എന്തു പറയുന്നു ?,
 ജലനിരപ്പ് 115 അടിയില്‍ താഴ്ന്നാല്‍ മാത്രം ദൃശ്യമാകുന്ന ഈ പൊട്ടലുകള്‍ പകര്‍ത്താന്‍ അവര്‍ അനുവദിക്കില്ല എന്നുള്ളതാണ് വാസ്തവം, ഒരിക്കല്‍ ഇതു പകര്‍ത്താന്‍ കേരള സര്‍ക്കാര്‍ നേവിയെ വിളിച്ചു, ക്യാമറയും കുന്തവും കൊടച്ചക്രവുമായി നേവിയെന്ന കേന്ദ്ര സേനാ വിഭാഗത്തിലെ വിദഗ്ധര്‍, തേക്കടി ബോട്ട് ലാന്റിംഗില്‍ നിന്നു യാത്രതിരിച്ചു അണക്കെട്ടിലെ റിസര്‍വോയറില്‍ ഇറങ്ങും മുമ്പ്, ‘Call from the Top’, കേന്ദ്രത്തില്‍ നിന്നു വിളി, തിരിച്ചു പോന്നോളാന്‍, അതു താന്‍ ടാ തമിഴന്‍ !, ഒരു തടവു നിനച്ചാല്‍ നൂറു തടവു നിനച്ചമാതിരി. ഈ പൊട്ടിപ്പൊളിഞ്ഞ ഭിത്തിയാണ്, 5 ജില്ലകളിലെ ജനങ്ങളെ സംരക്ഷിക്കുന്നത്!,
 ( അണ്‍ക്കെട്ടിലെ വിള്ളലുകളിലൂടെ ജലം ഡാമിന്റെ ഭിത്തിക്കുള്ളിലേയ്ക്കു കയറുന്നു)
 ( കാലപ്പഴക്കത്താല്‍ അണക്കെട്ടിന്റെ ജലസമ്പര്‍ക്കമുള്ള ഭാഗത്തെ പ്ലാസ്റ്റര്‍ അടര്‍ന്ന് കല്‍ക്കെട്ടുകള്‍ ദൃശ്യമായ നിലയില്‍)

അണക്കെട്ടിന്റെ കല്‍കെട്ടുകള്‍ക്കിടയില്‍ കണ്ടൊരു വിടവ്


 ( അണക്കെട്ടിന്റെ പ്ലാസ്റ്ററുകള്‍ അടര്‍ന്ന നിലയില്‍)

മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലും ഇടുക്കി തകരില്ലെന്നും എല്ലാം അവിടെ ചെന്ന് അടിഞ്ഞു നിന്നോളും എന്നാണ് തമിഴരുടെ വാദം, നല്ല വാദം തന്നെ !, എന്നു വെച്ചാല്‍ ഇവയ്ക്കിടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ ചത്തു പൊന്തിക്കോട്ടേന്ന് !!
( വണ്ടിപ്പെരിയാര്‍ ടൌണിന്റെ തുടക്കം)

വള്ളക്കടവിലേയും വണ്ടിപ്പെരിയാറിലേയും പീരുമേട്ടിലേയും തുടങ്ങി ഇടുക്കി വരേയുമുള്ള സര്‍വ്വരുടേയും സര്‍വ്വതും നശിച്ചോട്ടേന്ന് !!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!

Monday, November 21, 2011

50 Things Everyone Should Know How To Do

50 Things Everyone Should Know
How To Do

Knowledge is PowerSelf-reliance is a vital key to living a healthy, productive life.  To be self-reliant one must master a basic set of skills, more or less making them a jack of all trades.  Contrary to what you may have learned in school, a jack of all trades is far more equipped to deal with life than a specialized master of only one.
While not totally comprehensive, here is a list of 50 things everyone should know how to do.
1.  Build a Fire – Fire produces heat and light, two basic necessities for living.  At some point in your life this knowledge may be vital.
2.  Operate a Computer – Fundamental computer knowledge is essential these days.  Please, help those in need.
3.  Use Google Effectively – Google knows everything.  If you’re having trouble finding something with Google, it’s you that needs help.
4.  Perform CPR and the Heimlich Maneuver – Someday it may be your wife, husband, son or daughter that needs help.
5.  Drive a Manual Transmission Vehicle – There will come a time when you’ll be stuck without this knowledge.
6.  Do Basic Cooking – If you can’t cook your own steak and eggs, you probably aren’t going to make it.
7.  Tell a Story that Captivates People’s Attention – If you can’t captivate their attention, you should probably just save your breath.

8.  Win or Avoid a Fistfight – Either way, you win.
9.  Deliver Bad News – Somebody has got to do it.  Unfortunately, someday that person will be you.
10.  Change a Tire – Because tires have air in them, and things with air in them eventually pop.
11.  Handle a Job Interview – I promise, sweating yourself into a nervous panic won’t land you the job.
12.  Manage Time – Not doing so is called wasting time, which is okay sometimes, but not all the time.
13.  Speed Read – Sometimes you just need the basic gist, and you needed it 5 minutes ago. 
14.  Remember Names – Do you like when someone tries to get your attention by screaming “hey you”?
15.  Relocate Living Spaces – Relocating is always a little tougher than you originally imagined.
16.  Travel Light – Bring only the necessities.  It’s the cheaper, easier, smarter thing to do.
17.  Handle the Police – Because jail isn’t fun… and neither is Bubba.
18.  Give Driving Directions – Nobody likes driving around in circles.  Get this one right the first time.
19.  Perform Basic First Aid – You don’t have to be a doctor, or genius, to properly dress a wound.
20.  Swim – 71% of the Earth’s surface is covered by water.  Learning to swim might be a good idea. 
21.  Parallel Park – Parallel parking is a requirement on most standard driver’s license driving tests, yet so many people have no clue how to do it.  How could this be?
22.  Recognize Personal Alcohol Limits – Otherwise you may wind up like this charming fellow.
23.  Select Good Produce – Rotten fruits and vegetables can be an evil tease and an awful surprise.
24.  Handle a Hammer, Axe or Handsaw – Carpenters are not the only ones who need tools.  Everyone should have a basic understanding of basic hand tools.
25.  Make a Simple Budget – Being in debt is not fun.  A simple budget is the key.
26.  Speak at Least Two Common Languages – Only about 25% of the world’s population speaks English.  It would be nice if you could communicate with at least some of the remaining 75%.
27.  Do Push-Ups and Sit-Ups Properly – Improper push-ups and sit-ups do nothing but hurt your body and waste your time.
28.  Give a Compliment – It’s one of the greatest gifts you can give someone, and it’s free.
29.  Negotiate – The better deal is only a question or two away.
30.  Listen Carefully to Others – The more you listen and the less you talk, the more you will learn and the less you will miss.
31.  Recite Basic Geography – If you don’t know where anything is outside of your own little bubble, most people will assume (and they are probably correct) that you don’t know too much at all.
32.  Paint a Room – The true cost of painting is 90% labor.  For simple painting jobs it makes no sense to pay someone 9 times what it would cost you to do it yourself.
33.  Make a Short, Informative Public Speech – At the next company meeting if your boss asks you to explain what you’ve been working on over the last month, a short, clear, informative response is surely your best bet.  “Duhhh…” will not cut it.
34.  Smile for the Camera – People that absolutely refuse to smile for the camera suck!
35.  Flirt Without Looking Ridiculous – There is a fine line between successful flirting and utter disaster.  If you try too hard, you lose.  If you don’t try hard enough, you lose.
36. Take Useful Notes – Because useless notes are useless, and not taking notes is a recipe for failure.
37.  Be a Respectful House Guest – Otherwise you will be staying in a lot of hotels over the years.
38.  Make a Good First Impression – Aristotle once said, “well begun is half done.”
39.  Navigate with a Map and Compass – What happens when the GPS craps out and you’re in the middle of nowhere?
40.  Sew a Button onto Clothing – It sure is cheaper than buying a new shirt.
41.  Hook Up a Basic Home Theater System – This isn’t rocket science.  Paying someone to do this shows sheer laziness.
42.  Type – Learning to type could save you days worth of time over the course of your lifetime.
43.  Protect Personal Identity Information – Personal identity theft is not fun unless you are the thief.  Don’t be careless.
44.  Implement Basic Computer Security Best Practices – You don’t have to be a computer science major to understand the fundamentals of creating complex passwords and using firewalls.  Doing so will surely save you a lot of grief someday.
45.  Detect a Lie – People will lie to you.  It’s a sad fact of life.
46.  End a Date Politely Without Making Promises – There is no excuse for making promises you do not intend to keep.  There is also no reason why you should have to make a decision on the spot about someone you hardly know.
47.  Remove a Stain – Once again, it’s far cheaper than buying a new one.
48.  Keep a Clean House – A clean house is the foundation for a clean, organized lifestyle.
49.  Hold a Baby – Trust me, injuring a baby is not what you want to do.
50.  Jump Start a Car – It sure beats walking or paying for a tow truck.
Check out these books for more ideas on pertinent life skills:

Saturday, September 03, 2011

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍

ഓഹരി വിലകള്‍ കുത്തനെ ഇടിയുന്നു. റിയല്‍ എസ്റ്റേറ്റ്‌ രംഗമാകട്ടെ അതിന്റെ പ്രഭ മങ്ങി അനിശ്ചിതത്വത്തിലാകുന്നു. പെരുകുന്ന നാണ്യപ്പെരുപ്പ നിരക്കും കുറയുന്ന ഡോളര്‍ വിലയും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന എണ്ണ വിലയും മിക്ക നിക്ഷേപ മാര്‍ഗങ്ങളുടെയും ആകര്‍ഷണീയത കുറയ്‌ക്കുന്നു. നിക്ഷേപകന്‍ അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലാണ്‌. എവിടെ നിക്ഷേപിക്കും? ഏതാണ്‌ സുരക്ഷിത നിക്ഷേപ മാര്‍ഗം? ഇത്തരം ചോദ്യങ്ങളുമായി നിക്ഷേപ കണ്‍സല്‍ട്ടന്റുമാരുടെ അടുക്കലെത്തുന്ന പലര്‍ക്കും കിട്ടുന്ന ഉത്തരം ഏറെക്കുറെ ഒന്നാണ്‌-സ്വര്‍ണം. ഭൂമി കഴിഞ്ഞാല്‍ ആദിമ കാലം മുതല്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന നിക്ഷേപ മാര്‍ഗമാണ്‌ സ്വര്‍ണം. പിന്നീട്‌ മറ്റ്‌ നിക്ഷേപ മാര്‍ഗങ്ങളിലേക്കുകൂടി ആളുകളുടെ ശ്രദ്ധ തിരിഞ്ഞു എങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപമില്ലാത്തവര്‍ ചുരുക്കമാണ്‌. സമ്പദ്‌വ്യവസ്ഥയില്‍ അരക്ഷിതാവസ്ഥ പടരുമ്പോള്‍ സ്വര്‍ണത്തിന്റെ വില കൂടുകയും നില മെച്ചപ്പെടുകയും ചെയ്യും. അരക്ഷിതാവസ്ഥ മാറി സമ്പദ്‌ വ്യവസ്ഥ ശക്തി വീണ്ടെടുക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വില കുറുയുകയും ചെയ്യും. പരമ്പരാഗതമായി കണ്ടുവരുന്ന രീതിയാണിത്‌. ലോകത്തെ ഏറ്റവും ശക്തമായ കറന്‍സിയായ ഡോളറിലാണ്‌ ലോക നിക്ഷേപത്തിന്റെ ഏറെക്കുറെ മുഖ്യ പങ്കും. ഡോളറിന്റെ വില കുറയുമ്പോള്‍ നഷ്ട സാധ്യത കുറയ്‌ക്കാനായി ഇത്തരം നിക്ഷേ പത്തിന്റെ ഒരു പങ്ക്‌ നിക്ഷേപകരും നിക്ഷേപ സ്ഥാപനങ്ങളും സ്വര്‍ണത്തിലേക്ക്‌ മാറ്റുന്നതാണ്‌ ഇങ്ങനെ സംഭവിക്കുന്നതിന്‌ ഒരു കാരണം. ഇതൊക്കെക്കൊണ്ടുതന്നെ അവധി വ്യാപാരികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്‌തുവും ഇന്ന്‌ സ്വര്‍ണമാണ്‌. സ്വര്‍ണത്തില്‍ ശക്തമായ രീതിയില്‍ അവധി വ്യാപാരം നടക്കുന്നതുകൊണ്ടു തന്നെ മുകളില്‍ സൂചിപ്പിച്ചതിനുപരിയായ പല കാരണങ്ങളും സ്വര്‍ണ വിലയെ സ്വാധീനിച്ചേക്കാം. അതുകൊണ്ടുതന്നെ മുമ്പെന്നത്തേക്കാളും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം ഇപ്പോള്‍ കൂടുതലുമാണ്‌. നിങ്ങള്‍ ഒരു നിക്ഷേപകന്‍ ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണം ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. നിങ്ങളുടെ നിക്ഷേപത്തിന്റെ 10 ശതമാനം വരെ സ്വര്‍ണത്തില്‍ നിക്ഷേപിക്കണമെന്നാണ്‌ ദശാബ്‌ദങ്ങളായി സ്വര്‍ണ വായ്‌പാ ബിസിനസില്‍ സജീവമായുള്ള മൂത്തൂറ്റ്‌ ഗ്രൂപ്പിന്റെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മൂത്തൂറ്റ്‌ പറയുന്നത്‌. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ എന്താവശ്യത്തിനാണ്‌ നിങ്ങള്‍ അത്തരമൊരു തീരുമാനം എടുക്കുന്നതെന്ന്‌ ആദ്യം ചിന്തിക്കണം. മകളുടെ വിവാഹ ആവശ്യത്തിനാണോ അതോ പാര്‍ട്ടികളില്‍ പോകുമ്പോള്‍ ആഭരണങ്ങള്‍ അണിയാനാണോ അതോ സ്വര്‍ണത്തില്‍ നിക്ഷേപിച്ച്‌ അതിന്റെ വില കൂടുമ്പോള്‍ വിറ്റ്‌ നേട്ടമുണ്ടാക്കാനാണോ? നിങ്ങളുടെ ഇത്തരത്തിലെ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ സ്വര്‍ണത്തിന്റെ വിവിധ രൂപങ്ങളില്‍ നിങ്ങള്‍ക്ക്‌ നിക്ഷേപിക്കാം. ആഭരണങ്ങള്‍ സ്വര്‍ണത്തിന്റെ നിക്ഷേപ മൂല്യം മുതലാക്കുകയും ഒപ്പം ഈ മഞ്ഞലോഹത്തിന്റെ പ്രഭ നിങ്ങള്‍ക്ക്‌ ആസ്വദിക്കുകയും വേണമെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതുതന്നെയാണ്‌ ഉചിതം. ``സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപമായി കരുതി വാങ്ങുന്നവരുടെ എണ്ണം ഇന്ന്‌ വളരെ കൂടുന്നുണ്ട്‌. മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്‌ ഇത്‌'', കേരളത്തിലെ  പ്രമുഖ സ്വര്‍ണാഭരണ വ്യാപാരിയായ പോള്‍ ആലുക്ക പറയുന്നു. എന്നാല്‍ ആഭരണങ്ങളാണ്‌ വാങ്ങുന്നതെങ്കില്‍ വാങ്ങുമ്പോള്‍ നികുതി, പണിക്കൂലി തുടങ്ങിയവ കൂടിച്ചേര്‍ത്ത്‌ വിപണി വിലയേക്കാള്‍ കൂടുതല്‍ നിങ്ങള്‍ നല്‍കേണ്ടി വരും. അതേപോലെ വില്‍ക്കുമ്പോള്‍ ഒരു നിശ്ചിത ശതമാനം വില പണിക്കുറവ്‌ എന്ന പേരില്‍ കുറയ്‌ക്കുകയും ചെയ്യും. അതായത്‌ ആഭരണങ്ങളാണ്‌ വാങ്ങുന്നത്‌ എങ്കില്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വില നില്‍കേണ്ടിയും വരും വില്‍ക്കുമ്പോള്‍ വാങ്ങിയ വിലയേക്കാള്‍ കുറവേ കിട്ടുകയുമുള്ളൂ. `` ഇതൊരു കുറവായി കണക്കാക്കേണ്ടതില്ല. അത്രയും നാള്‍ ആഭരണം ഉപയോഗിച്ചതിന്റെ തേയ്‌മാനച്ചെലവായി ഇതിനെ കണക്കാക്കിയാല്‍ മതി'' ജോര്‍ജ്‌ അലക്‌സാണ്ടര്‍ അഭിപ്രയപ്പെടുന്നു. എന്നാല്‍ നിക്ഷേപമായിക്കൂടി സ്വര്‍ണത്തെ കാണുന്നു എങ്കില്‍ ആവശ്യത്തിനുമാത്രമേ ആഭരണങ്ങള്‍ വാങ്ങാവൂ. ആവശ്യത്തിലേറെ വാങ്ങി ലോക്കറില്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.
``സ്വര്‍ണം എപ്പോഴും മികച്ച നിക്ഷേപമാണെങ്കിലും കടം വാങ്ങിയുള്ള നിക്ഷേപത്തിന്‌ മുതിരരുത്‌. സ്വര്‍ണം വാങ്ങുമ്പോള്‍ ഹോള്‍മാര്‍ക്ക്‌ കൃത്യമായുണ്ടോ എന്ന്‌ ശ്രദ്ധിക്കണം'', മലബാര്‍ ഗോള്‍ഡിന്റെ ചെയര്‍മാന്‍ എം.പി.അഹമ്മദ്‌ പറയുന്നു.
നാണയങ്ങള്‍
ആവശ്യത്തിന്‌ ആഭരണങ്ങളായിക്കഴിഞ്ഞാല്‍ സ്വര്‍ണ നാണയങ്ങള്‍ വാങ്ങി സൂക്ഷിക്കാം. നിക്ഷേപമായി സ്വര്‍ണ നാണയങ്ങള്‍ വാങ്ങുന്ന പ്രവണത കേരളത്തില്‍ വര്‍ധിക്കുകയാണെന്ന്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്റെ ജനറല്‍ മാനേജര്‍ ജി.ചന്ദ്രന്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ എറണാകുളം റീജിയന്‍ 15 കിലോ സ്വര്‍ണമാണ്‌ ഇങ്ങനെ വിറ്റഴിച്ചത്‌.
വിവിധ ബാങ്കുകളില്‍ നിന്നും, ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്വര്‍ണ നാണയങ്ങള്‍ വാങ്ങാന്‍ കിട്ടും. 24 കാരറ്റിലുള്ള സ്വര്‍ണ നാണയങ്ങള്‍
2, 4, 8, 5, 10, 20, 40, 50, 100 ഗ്രാമുകളില്‍ ലഭ്യമാണ്‌.
നികുതിക്കു പുറമെ ചെറിയ തുക മാത്രമേ പണിക്കൂലിയായി ഈടാക്കാറുള്ളൂ എന്ന്‌ മുത്തൂറ്റ്‌ പ്രഷ്യസ്‌ മെറ്റല്‍സ്‌ കോര്‍പ്പറേഷന്റെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ വി.ജെ മാത്യു പറയുന്നു.
നിക്ഷേപിക്കാന്‍ വന്‍തോതില്‍ പണമുള്ളവര്‍ക്ക്‌ സ്വര്‍ണ ബാറുകളും വാങ്ങി സൂക്ഷിക്കാം. ഒരു കിലോ മുതലുള്ള അളവിലാണ്‌ ബാറുകള്‍ ഇപ്പോള്‍ ലഭ്യം. സാധാരണഗതിയില്‍ സ്വര്‍ണ വ്യാപാരികളാണ്‌ കേരളത്തില്‍ സ്വര്‍ണ ബാറുകള്‍ വാങ്ങാറുള്ളത്‌ എങ്കിലും നിക്ഷേപമായി ഇതിനെ കണക്കാക്കുന്ന രീതി സമീപകാലത്തുതന്നെ പ്രചാരത്തിലാകുമെന്ന്‌ ജോര്‍ജ്‌ അലക്‌സാണ്ടര്‍ വിലയിരുത്തുന്നു.
ഗോള്‍ഡ്‌ ഫണ്ടുകള്‍
സ്വര്‍ണം അതിന്റെ ഭൗതിക രൂപത്തില്‍ കൈവശം വെക്കണമെന്ന്‌ നിര്‍ബന്ധമില്ല എങ്കില്‍ ഗോള്‍ഡ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കാം. മിക്ക മ്യൂച്വല്‍ ഫണ്ട്‌ കമ്പനികളും ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ ഇന്ന്‌ അവതരിപ്പിക്കുന്നുണ്ട്‌. ഓഹരി അധിഷ്‌ഠിതമായ മ്യൂച്വല്‍ ഫണ്ടിനു തുല്യമാണ്‌ ഇത്‌. മ്യൂച്വല്‍ ഫണ്ട്‌ പോലെ വിവിധ യൂണിറ്റുകളായി ഇത്‌ വാങ്ങാം. ഒരു യൂണിറ്റിന്റെ വില ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയാണ്‌. സ്വര്‍ണത്തിന്റെ വിലകുറയുമ്പോള്‍ വാങ്ങാം. കൂടുമ്പോള്‍ വില്‍ക്കാം.
അവധി വ്യാപാരം
ഇനി അല്‍പ്പം റിസ്‌ക്‌ എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക്‌ സ്വര്‍ണത്തിന്റെ അവധി വ്യാപാരത്തിലും പ്രവേശിക്കാം. സ്വര്‍ണത്തിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന്‌ ജാഗ്രതയോടെ കരുക്കള്‍ നീക്കി നേട്ടമുണ്ടാക്കാന്‍ അവധി വ്യാപാരത്തില്‍ അവസരമുണ്ട്‌. തുച്ഛമായ ഫീസ്‌ നല്‍കി ഏതെങ്കിലും ബ്രോക്കിംഗ്‌ സ്ഥാപനത്തില്‍ എക്കൗണ്ട്‌ തുറക്കുക. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുപോലെ അനായാസം സ്വര്‍ണ അവധികള്‍ വാങ്ങുകയും
വില്‍ക്കുകയും ചെയ്യാം. ഇത്തരം അവധികള്‍ വാങ്ങുമ്പോള്‍ എത്ര അളവിലാണോ സ്വര്‍ണം വാങ്ങുന്നത്‌ അതിന്റെ ഒരു നിശ്ചിത ശതമാനം മാത്രം മാര്‍ജിന്‍ മണി നല്‍കിയാല്‍ മതി. ഏതു അവധിയിലേക്കാണ്‌ (തിയതി) വാങ്ങിയത്‌ ആ തിയതിയില്‍ വാങ്ങിയ അത്രയും സ്വര്‍ണം കൈവശം എടുക്കുകയാണ്‌ എങ്കില്‍ മാത്രം മുഴുവന്‍ തുകയും നല്‍കിയാല്‍ മതി.
എട്ട്‌ ഗ്രാം സ്വര്‍ണത്തിന്റെ വരെ അവധി വ്യാപാരത്തില്‍ പ്രവേശിക്കാന്‍ അവസരമുണ്ട്‌ എന്ന്‌ ജിയോജിത്‌ ഫിനാന്‍ ഷ്യല്‍ സര്‍വീസസിലെ സീനിയര്‍ മാനേജര്‍ ആനന്ദ്‌ ജെയിംസ്‌ പറയുന്നു.

ചെറുകിട നിക്ഷേപകര്‍ക്കുകൂടി സ്വര്‍ണത്തിന്റെ അവധി വ്യാ പാരത്തില്‍ പ്രവേശിക്കാന്‍ വേണ്ടി മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേ ഞ്ച്‌ അവതരിപ്പിച്ച ഗോള്‍ഡ്‌ ഗുനിയ ഫ്യൂച്ചേഴ്‌സ്‌ ആണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
ക്രമമായി നിക്ഷേപിക്കുക
മറ്റ്‌ നിക്ഷേപ മാര്‍ഗങ്ങളിലേതുപോലെ സ്വര്‍ണത്തിലും ക്രമമായി വേണം നിക്ഷേപിക്കേണ്ടത്‌. അതായത്‌ നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കുക.`` നിങ്ങള്‍ വാങ്ങുന്നത്‌ ആഭരണങ്ങളോ നാണയമോ എന്തുമായിക്കൊള്ളട്ടെ കൈയിലുള്ള പണത്തിനനുസരിച്ച്‌ എല്ലാ മാസവും അല്ലെങ്കില്‍ മൂന്ന്‌ മാസത്തിലൊരിക്കല്‍ ക്രമമായി സ്വര്‍ണം വാങ്ങുക'', ജോര്‍ജ്‌ അലക്‌സാണ്ടര്‍ പറയുന്നു. ഗോള്‍ഡ്‌ ഫണ്ടുകളിലും സ്വര്‍ണ അവധിയിലും ഇതേപോലെ തന്നെ ക്രമമായി ദീര്‍ഘകാല നിക്ഷേപം പടുത്തുയര്‍ത്താം.
കടപ്പാട് : ധനം ദ്വൈവാരിക  

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites